അമ്മയുടെ വിലയറിയാതെ വൃദ്ധസദനങ്ങളിൽ ആക്കുന്ന മക്കളെല്ലാവരും ഈ കഥ പോകരുത്.

ബാഗുകൾ എല്ലാം പാക്ക് ചെയ്ത് യാത്ര പോകാൻ ഒരുങ്ങിയപ്പോഴാണ് രണ്ട് പേരെ കുട്ടികളും വീട്ടിലെ വളർത്തു നായയും തന്റെ കൂടെ ഇറങ്ങിവരുന്നത് കണ്ടത്.ആ വീട്ടിൽ നിന്നും ഇറങ്ങാൻ തനിക്ക് ആയില്ല. ഭർത്താവിന്റെ മരണത്തിനുശേഷം തന്റെ മകളെയും മകനെയും കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയത് ആ വീട്ടിലായിരുന്നു ബന്ധുക്കളെല്ലാവരും തന്നെ ഉപേക്ഷിച്ചു പോയപ്പോൾ മക്കളെ നല്ല രീതിയിൽ വളർത്തണം എന്നതായിരുന്നു അമ്മയുടെ ഏറ്റവും വലിയ പ്രതിജ്ഞ. അതുപോലെ തന്നെ മക്കളെ വളർത്തി വലുതാക്കുകയും കഴിപ്പിക്കുകയും ചെയ്തു ഇപ്പോൾ മകന്റെ കൂടെയാണ് താമസം.

മകന്റെ ഭാര്യയ്ക്ക് അടുപ്പിച്ചായിരുന്നു പ്രസവം രണ്ടു കുഞ്ഞുങ്ങളെയും അമ്മ നല്ലതുപോലെ നോക്കി അതോടൊപ്പം തന്നെ മകളുടെ രണ്ടു കുട്ടികളെയും നോക്കി. ജോലിക്കാരായിട്ടുള്ള മരുമകൾക്ക് മകനും അത് വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ കുഞ്ഞുങ്ങൾ വളർന്നു വലുതായതോടുകൂടി അമ്മ അവിടെ ഒരു അധികപ്പറ്റായി മാറുകയായിരുന്നു. ഒരിക്കൽ മകൾ മകനോട് പറയുന്നത് അമ്മ മാറിനിന്ന് കേട്ടു അമ്മയെ നോക്കാൻ എനിക്ക് വയ്യ ഒരു അവധി ദിവസം കിട്ടിയാൽ പോലും പുറത്തു പോകാൻ വയ്യ നമുക്ക് സാധനത്തിൽ ആക്കാം.

എപ്പോഴെങ്കിലും പോയി കാണാമല്ലോ. അപ്പോൾ മകൻ പറഞ്ഞു നീ എന്താണ് പറയുന്നത്? എന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഈ വീട് പോലെ ഞാൻ കഴിപ്പിച്ചത് അതൊരിക്കലും നടക്കുന്ന കാര്യമല്ല. എന്നാൽ അവരുടെ വഴക്ക് ഒരാഴ്ചയോളം നീണ്ടുനിന്നു ഇനി താൻ ഇവിടെ നിന്നാൽ തന്റെ മകൾക്കും മകനും ശരിക്കും ജീവിക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയതോടെയാണ് അമ്മ വീട്ടിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചത്. പക്ഷേ തന്റെ രണ്ടുപേരെ കുട്ടികൾ അമ്മ എവിടെയുണ്ടോ അവിടെ ഞങ്ങൾ ഉണ്ടാകും.

കൂടെ വളർത്തുന്ന ഇറങ്ങിയപ്പോൾ മകൻ ആദ്യമായി ശബ്ദമുയർത്തി. അവനവൾക്ക് നേരെ കൈ ഉയർത്താൻ തുടങ്ങിയപ്പോൾ അമ്മ തടഞ്ഞു നീ ഇത്രയും നാൾ അമ്മയെ കുറ്റം പറയുമ്പോൾ എല്ലാം തന്നെ അമ്മ സുഖമായി ജീവിക്കട്ടെ എന്ന് കരുതിയാണ് അമ്മയെ കൊണ്ടാക്കാൻ ഞാൻ തീരുമാനിച്ചത് എന്നാൽ ഈ വളർത്തു നായയും അമ്മയുടെ കൂടെ ഇറങ്ങാൻ തുടങ്ങിയല്ലോ. നീ ഇവിടെ നിന്ന് ഇറങ്ങിയാൽ ആരും എന്നെ പിന്നാലെ വരില്ല. നിനക്ക് വേണമെങ്കിൽ നിന്റെ വീട്ടിലേക്ക് പോകാൻ പക്ഷേ എന്റെ അമ്മ ഇവിടെ തന്നെ ഉണ്ടാകും.