അംഗവൈകല്യമുള്ള യുവാവിനെ വിവാഹം കഴിച്ച ഡോക്ടർക്ക് സംഭവിച്ചത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യം..

ഒരു വർഷകാലത്തിന്റെ ആരംഭത്തിൽ ആയിരുന്നു അച്ഛൻ മരണപ്പെട്ടു എന്നൊരു വാർത്ത നാട്ടിൽ നിന്നും അവനെ തിരഞ്ഞ് എത്തിയത്. അവൾ അവനെ താങ്ങിയെടുത്തു. ഏഴ് സംസ്ഥാനങ്ങളുടെ അതിർത്തികൾ കിടന്ന് ആ വീട്ടിലേക്ക് എത്തുമ്പോൾ നിർത്താതെ പെയ്യുകയായിരുന്നു മഴ. വീടിന്റെ പടിക്കലേക്ക് കയറി ചെല്ലുമ്പോൾ പഴയ ഓർമ്മകൾ എല്ലാം അവന്റെ മുന്നിലേക്ക് വന്നു. ഇതുപോലൊരു മഴക്കാലത്ത് അമ്മയുടെ മടിയിൽ സ്നേഹത്തോടെ കിടക്കുന്ന അച്ഛനും അടുത്ത് ഞാനും എന്റെ അനിയത്തിയും. അച്ഛനെയും അമ്മയുടെയും സ്നേഹത്തിൽ നിന്നാണ് ഞാനും എന്റെ അനിയത്തിയും ഉണ്ടായത് അവരുടെ സ്നേഹം കണ്ട് തന്നെയാണ് ഞങ്ങൾ വളർന്നത്.

ഞങ്ങൾ അമ്മയെ സ്നേഹിക്കുന്നത് കാണുമ്പോൾ പലപ്പോഴും അച്ഛനെ കുശുമ്പ് തോന്നിയിട്ടുണ്ട് അമ്മയുടെ പിന്നാലെ നടക്കും കൈകൾ പിടിച്ചു മൊത്തം നൽകിയും അമ്മയെ അച്ഛൻ സ്നേഹിച്ചു കൊണ്ടിരുന്നു. അച്ഛനും അമ്മയും തമ്മിൽ പിണങ്ങുന്നത് ഞങ്ങൾ കണ്ടിട്ടില്ല. എപ്പോഴും സ്നേഹം മാത്രം. അപ്പോഴായിരുന്നു പെട്ടെന്ന് അനിയത്തി ഓടി വന്നു കെട്ടിപ്പിടിച്ചത് അവളെയും സമാധാനിപ്പിച്ച് അകത്തേക്ക് കടന്നപ്പോൾ അച്ഛൻ ഒരാൾ കിടക്കുന്നു ഉറങ്ങുന്നത് പോലെ മാത്രമേ തോന്നൂ. ഞാൻ ആദ്യം തിരഞ്ഞത് അമ്മയെ ആയിരുന്നു അമ്മയുടെ ചിരിക്കുന്ന മുഖമല്ല കരയുന്ന മുഖമായിരുന്നു.

എനിക്ക് ഓർമ്മ വന്നത് ഇതുപോലെ ഒരു മഴ ദിവസമായിരുന്നു എന്റെ അമ്മയെയും എനിക്ക് നഷ്ടമായത്. അതും പ്രണയത്തിലാണ് അവസാനിച്ചത്. രാത്രിയിൽ ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു പതിവുപോലെ നക്ഷത്രങ്ങളെയും എണ്ണി കിടക്കുകയായിരുന്നു അച്ഛനും അമ്മയും. ഉറക്കം വരാത്തതുകൊണ്ട് അച്ഛനോട് പഴയ കഥകൾ എല്ലാം പറയാൻ പറയുന്ന അമ്മയെയും പഴയ പാട്ടുകൾ പാടാൻ പറയുന്ന അമ്മയുടെ സ്വരങ്ങളും ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. അമ്മയെ വാരിപ്പുണർ അച്ഛൻ അമ്മക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ പാടുകയും കഥകൾ പറഞ്ഞു കൊടുക്കുകയും ചെയ്തു.

അങ്ങനെ അച്ഛന്റെ നെഞ്ചിൽ കിടന്നുറങ്ങിയ അമ്മ പിന്നീട് ഉണർന്നില്ല. മരണാനന്തര കാര്യങ്ങൾ എല്ലാം ചെയ്തത് അച്ഛൻ തന്നെയായിരുന്നു. അമ്മയെ ചിതയിലേക്ക് കിടക്കുമ്പോൾ ഇടവും വലവും ഞങ്ങൾ രണ്ടുപേരും ഉണ്ടായിരുന്നു. ഇപ്പോൾ അതേ അവസ്ഥയിൽ അച്ഛൻ. അച്ഛന്റെ ശരീരം ഡേറ്റ് പോകുന്നത് മുന്നിൽ നിന്ന് കണ്ണുനീർ പൊഴിച്ച് ഞാൻ കാണുമ്പോൾ എനിക്കറിയാം ഇനിയും നിലയ്ക്കാത്ത സ്നേഹവുമായി അച്ഛനുമമ്മയും യാത്ര തുടരാൻ പോകുന്നു. പരസ്പരം കെട്ടിപ്പിണർന്നു സ്നേഹം പങ്കുവെച്ചു അവർ ഇനിയും ജീവിക്കും.